മതിലുകൾ :ബഷീർ
നാരായണി ചോദിച്ചു : " എന്നെ ... എന്നെ മാത്രം സ്നേഹി ക്കുമോ ? ഞാൻ ചോദിച്ചു : " എന്താ നാരായണീ , ഇത്ര സംശയം ? " ഇവിടെ , ' നാരായണി ലേശം വേദനയോ ടെന്നവണ്ണം പറഞ്ഞു , എന്നേക്കാൾ സുന്ദരി കളുണ്ട് . ഞാൻ വലിയ സുന്ദരിയൊന്നുമല്ല ! ഞാൻ പറഞ്ഞു : " ഞാൻ സുന്ദരനൊന്നുമല്ല . അവൾ പറഞ്ഞു : " എനിക്കൊന്നു കാണണം . ഞാൻ പറഞ്ഞു : " എനിക്കും ഒന്നു കാണണം . അവൾ പറഞ്ഞു : " ഹെന്റെ ദൈവമേ .... ! ഞാനിന്നു രാത്രി കിടന്നു കരയും ! പ്രണയം എന്ന വികാരത്തെ ഇതിലും മനോഹരമായി പറയാൻ മറ്റാർക്കും കഴിയുമെന്നു തോന്നുന്നില്ല.വായിച്ചു കഴിഞ്ഞപ്പോൾ കഥ എത്രത്തോളം മനസ്സിനെ സ്പർശിച്ചു എന്ന് മനസിലാക്കാൻ കഴിഞ്ഞു, അത്രത്തോളം ബഷിറും, നാരായണിയും, അവർക്കിടയിലെ മതിലുകളും, ജയിലും, റോസാച്ചെടിയും എല്ലാം വായനക്കാരന്റെ മനസിലേക്കു പതിപ്പിക്കാൻ ബഷിറിനു കഴിഞ്ഞിരിക്കുന്നു, അനശ്വരമായ പ്രണയത്തെ തുറന്നുകാട്ടാൻ മറ്റാർക്കും സാധിക്കും